ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ജേസൺ ഹോൾഡറിന്റെ പ്രഹരം താങ്ങാന്‍ കഴിഞ്ഞില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹാർദ്ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം എസ് ധോണിയും (114 പന്തിൽ 54) അർധ സെഞ്ചുറി നേടിയെങ്കിലും റൺനിരക്കിന്റെ സമ്മർദ്ദത്തിലായതാണ് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായത്.
|
|
അനുബന്ധ വാര്‍ത്തകള്‍
- ‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്ലി വീണ്ടും ഞെട്ടി - വാക്കുകള്‍ ഒപ്പിയെടുത്തത് മൈക്ക്
- വിന്‍ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി
- ദ്രാവിഡിന്റെ ശമ്പളം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും; ഈ തീരുമാനത്തിന് പിന്നിലൊരു കാരണമുണ്ട്!
- സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: സമാജ്വാദി പാര്‍ട്ടി നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
- സിംഹക്കൂട്ടത്തിന് നടുവില്‍ വിറച്ച് ഇന്ത്യന്‍ യുവതിയുടെ പ്രസവം; ഞെട്ടിക്കുന്ന സംഭവം പുറത്ത് !